തനിച്ചാക്കി എങ്ങോ പോയ് മറഞ്ഞീടവേ ......
അകലെ നിന്നാര്‍ത്തങ്ങ് വീശും കൊടും കാറ്റില്‍
പിഴുതെറിഞീടുമാ ആല്‍മര ചില്ലകള്‍ ......
പൊടുന്നനെ അന്തകാരം അണഞെത്തുകില്‍
ഒളിക്കുവനാവില്ല ഈ വനവീഥിയില്‍ .....
ആര്‍ത്തനാദങ്ങളും പൊട്ടിച്ചിരികളും
വീണ്ടുമെന്‍ നെഞ്ജില്‍ നെരിപ്പോടുയര്‍ത്തുന്നു
കൂടണഞ്ഞീടുവാന്‍ മോഹിച്ചോരാണ്ണ്‍ കിളി,
കൂടിനായ് തേടുന്നുയീ വന വീഥിയില്‍ ..........